Friday, January 13, 2017

കൂട്ടത്തിൽ തനിയെ



വനാന്തരങ്ങളിൽ
പൂവിടാൻ വെമ്പുന്ന
വസന്ത മുല്ലകളെക്കുറിച്ചും,
കണ്ടുകണ്ട്
കൊതിതീരാത്ത
നീലരാവുകളെക്കുറിച്ചും
അയാൾ
ഉച്ചത്തിലുച്ചത്തിൽ
പാടിക്കൊണ്ടിരുന്നു.

കഴ്ച്ചക്കാരില്ലാതെ ,
കേൾവിക്കാരില്ലാതെ,
ഉച്ചത്തിലുച്ചത്തിൽ.

No comments:

Post a Comment